
ദൈവികതയും മാനവികതയും മറ്റൊരു ഭാഷയിലുമില്ലാത്തവിധം തുഞ്ചന്റെ കൃതികളില്‍ സമ്മേളിച്ചിരിയ്ക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞു.തുഞ്ചന്‍ സ്മാരകം സന്ദര്‍ശിയ്ക്കുന്ന ഇളംതലമുറയെ കാണുന്പോഴാണ് മലയാളഭാഷ നിലനില്ക്കുന്നുവെന്ന തോന്നലുണ്ടാവുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എം.ടി.വാസുദേവന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.
3 അഭിപ്രായങ്ങൾ:
നല്ല തുടക്കത്തിന് ആശംസകള്‍..
വിശദവിവരങ്ങൾക്ക് നന്ദി
നല്ല കാര്യം..
അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ പോയി കാണണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ